Friday, August 19, 2011

മാന്ത്രികവടി

എല്ലാ മന്ത്രി പുംഗവന്‍മാരൂം വിദൂഷകന്‍മരൂം എത്രയും പെട്ടന്ന് രാജസദസ്സില്‍ ഹാജരാകാന്‍ മഹാരാജാവു തിരുമാന്‍സ്സ്സു അറിയിച്ചുകൊള്ളുന്നു .....

വിളംബരം കേട്ടതും കിട്ടിയ വണ്ടിക്ക് മന്ത്രി പുംഗവന്‍മാര്ര് രാജസദസ്സില്‍ ഹാജരായി. ....

വിദൂഷകന്‍മാര്‍ രാജ്സിംഹാസനതിന്റെ കാലുകള്‍ പരിശോധിച് ഉറപ്പുവരുത്തി "ഇല്ല നാം ഭയപെട്ടപോലെ രാജ്സിംഹാസനതിന കുഴപ്പം ഒന്നും ഇല്ല ..... അതിന്റെ കാലുകള്‍ക്ക് ചെറിയ ഇളക്കം മത്രമ ഉള്ളു പേടിക്കാന്‍ ഒന്നും ഇല്ല"
മഹാരാജാവ് തിരുമനസ്സ് അമ്മ തിരുമനസിന്റെ പിന്നാലെ രാജസദസ്സിലക്ക് കടന്നു വന്നു ... രാജാവ്‌ സിംഹാസനത്തില്‍ ആസനം പാതി കൊള്ളിച്ചു ഉപവിഷ്ടനായി...

"പ്രിയപ്പെട്ട മന്ത്രിപുംഗവന്‍മാരെ..... കുറച്ചു ദിവസമായി നമ്മുടെ കൊട്ട്ടരത്തിന് പുറത്തു ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു ...നാട്ടില്‍ പെരിച്ചായികളുടെ ശല്ലിയം കൂടിവന്നിരിക്കുന്നു നമ്മുടെ കൊട്ടാരത്തിലെ പത്തായത്തിലും പെരിച്ചയികള്‍ ഉണ്ട് എന്നും അവ പത്തായം കൊള്ളയടിക്കുന്നു എന്നുമാന് അവരുടെ പരാതി

ഉടനെ പോലീസെ മന്ത്രി പറഞ്ഞു ...നമ്മുടെ ഭടന്‍മാര്‍ ഇതിനകം ദ്രാവിഡ നാട്ടില്‍ നിന്നും വന്ന രണ്ടു പെരിചായികളെ പിടിച്ചു തുറഗില്‍ അടച്ചില്ലേ ..മുഴുവന്‍ പെരിച്ചയികല്ല്ലെയും പിടിക്കാന്‍ നിന്നാല്‍ അങ്ങയുടെ സിംഹാസനം തന്നെ നഷ്ട്ടപെടും..വംഗദേശത്തെയും ദ്രാവിഡ ദേശത്തും നാട്ടുരാജാക്കന്മാരുടെ കപ്പം കൊണ്ടുമാത്രംമാന്ന അങ്ങ് ഈ സിഹാസനത്തില്‍ ഇപ്പോള്‍ വിഴതിരിക്കുന്നത്.

പക്ഷെ ഞാന്‍ രാജാവാണ് അത് കൊണ്ട് ജന്ത്തിനോടെ എന്തെഗിലും മറുപടി പറയണം ...

"ഇല്ല മഹാരാജന്‍ എങ്ങു ഇത്ത്രയോന്നും ഭയപെടെന്ട്ട കാരിയം ഇല്ല അങ്ങെയേ രാജാവായി വാഴിച്ചതൂ അമ്മ മഹാറാണിയന്നു ...ജനത്തിന്റെ സമ്മതിദാനം അങ്ങയ്ക്ക് ഒരുവിഷയംമേ അല്ല" മറ്റൊരു മന്ത്രി പുംഗവന്‍ രാജാവിനെ ആശസിപ്പിച്ചു.

"അവരുടെ നേതാവ് ഒരു പടുകിഴവനാ...... നാം നമ്മുടെ ചില വിദൂഷകന്‍മരെകൊണ്ട് അയാള്‍ക്കെതിരെ പരദൂഷണം പ്രച്ചരിപ്പിച്ചുനോക്കി പക്ഷേ ഒന്നും ജനങ്ങള്‍ വിശ്വസിച്ചില്ല" അമ്മ മഹാറാണി പറഞ്ഞു.

"നമുക്ക് അവനെ പടിച്ചു തൂരഗില്ടച്ചാലോ" ...വിവരം ഇല്ലാതാ വിവരാവകാശ വകുപ്പുമന്ത്രി പറഞ്ഞു ..

"വേണ്ട വേണ്ട ഒരു ആസ്വമിയെ പിടിച്ചതിന്റെ പുകിലെ ഇപ്പോഴും തീര്‍ന്നിട്ടില" ...പോലീസെ മന്ത്രി ഇടപെട്ടു

"ഇതിലും നമുക്ക് ലോകപോലിസ്നോടെ അഭിപ്രായം ചോദിച്ചൂ നോക്കിയാലോ ...ഇപ്പോഴ്യന്ങ്ങില്‍ ചുകപ്പന്‍മാരെ പേടിക്കെണ്ടാല്ലോ അവരിപ്പോള്‍ വംശനാശം വന്ന് പോയില്ലേ" ..മഹാരാജാവ് പറഞ്ഞു

"വേണ്ട മഹാരാജന്‍ ഇതിനു പിന്നില്‍ ലോകപോലിസ്ന്റെ വെളുത്തകയ്യുകള്‍ ഉണ്ടെന്ന നമ്മുടെ ചാരന്മാര്‍ പറയുന്നത്" പോലീസ് മന്ത്രി പറഞ്ഞു

"എന്നാല്‍ നമുക്ക് അനന്തരവനെ വിളിച്ചു ചോദിക്കാം ..നല്ലൊരു നടന്‍ അല്ലെ ഒരു ഒരു വഴി കണ്ടെത്തതിരിക്കില" പട്ടാളം മന്ത്രി മൊഴിഞ്ഞു

മനസ്സില്ലാ മനസ്സോടെ മഹാരാജവൂ അനന്തരവനെ വിളിക്കാന്‍ ആളെവിട്ടു

രാജസദസ്സില്‍ലേക്ക് എഴുന്നള്ളിയ അനന്തരവന്‍ പറഞ്ഞു " ഞാന്‍ ഈ ശുംഭന്‍മാരൂടെ കുടിലുകളില്‍ പോയി അന്തിയുരങ്ങിയിട്ടും പഴംകഞ്ഞി കുടിചിട്ടുപോലും അവന്‍മാര്‍ എന്നെ ആലുവ മണ്ണാപുറത്തു കണ്ട ഭാവം കന്നിക്കാറില്ല എല്ലാവരും ഇപ്പോള്‍ ആ കിഴവന്റെ പിന്നാലയാ"

"മകനെ നീ ഈ രാജ്സിംഹാസനതിന്‍ അനന്തരഅവകാശി അന്ന് ..എന്തങ്ങില്ലും വഴികണ്ടത്തന്നം" അമ്മ മഹാരാന്നി പറഞ്ഞു

"അവരുടെ കയ്യില്‍ പെരുച്ച്ചയികല്ലെ പിടിക്കാന്‍ നല്ലൊരു കെണി ഉണ്ട് എന്നല്ലേ അവര്‍ പറയുന്നത് ...അനന്തരവന്‍ ചോദിചൂ

"അതെ മന്കനെ" അമ്മ മഹാറാണി പറഞ്ഞു

മന്നികൂരുകള്‍ നീണ്ട ചര്‍ച്ചകള്‍ക് ഒടുവില്‍ രാജാവ്‌ മട്ടുപ്പാവില്‍ വന്നു പ്രജകളോട് പറഞ്ഞു

"പ്രിയപ്പെട്ട പ്രജകളലെ ഈ രാജ്യത്ത് പെരിച്ച്ചയിക്കല്ലേ പിടിക്കന്നുള്ള കെന്നി ഉണ്ടാക്കന്‍ ഉള്ള അധികാരം രാജാവിനും രാജസദസിന്ന്നും മത്ര്മ്മേ ഉള്ളു അത് കൊട്നു
നിയമം ലങ്ഘിച്ചതിന്നു കെന്നി ഉണ്ടാക്കിയ ആ വൃധന്നെ പിടിച്ചു തുറഗ്ഗില്‍ അടക്കാനും ..... പെരുച്ച്ചയികല്ലേ പിടിക്കാന്‍ മാന്ത്രിക വടി ഒന്നും നമ്മുടെ കയ്യിലോ രാജിയത്തോ ലഭ്യ്മല്ലത്തുകൊണ്ട് ചൈനയില്‍ ഇറ്റലിയിലോ മറ്റോ ലഭ്യംണോ എന്ന് നോക്കാന്‍ നമ്മുടെ അന്തരവനെ ഉടനെ അവിട്ക്ക് അയക്കുവാനും നാം തീരൂമാനിചിരിക്കുന്നു ..എന്റെ പ്രിയപെട്ട്ട പ്രജക്കള്‍ക്ക് വേണമെഗില്‍ കുറച്ചു ദിവസം നമ്മുടെ കൊട്ടരവാതിക്കേല്‍ നിന്ന് കുറച്ചു മുദ്രാവാക്കിയം വിളിച്ചു മടങ്ങി പോകാം" ഇത്രയം പറഞ്ഞു രാജാവ്‌ അന്തപുരത്തില്ലേക്ക് മടങ്ങിപോയി ....പിന്നാലെ പെരുച്ചായികളും .....

No comments:

Post a Comment